പെരിയാർ മത്സ്യക്കുരുതി 13.55 കോടിയുടെ നഷ്ടം

Advertisement

തിരുവനന്തപുരം.പെരിയാർ മത്സ്യക്കുരുതി 13.55 കോടിയുടെ നഷ്ടം. മത്സ്യത്തൊഴിലാളികൾക്ക് 6. 5 2 കോടിയുടെ നഷ്ടമുണ്ടായി.ഏഴു കോടി രൂപയുടെ മത്സ്യ നാശം ഉണ്ടായി.ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാണ് റിപ്പോർട്ട് സമർപ്പിച്ചത്.നഷ്ടം സംഭവിച്ച കർഷകർക്ക് മൂന്നുമാസത്തേക്ക് പ്രതിനിധനം 350 രൂപ വച്ച് നൽകണം. ദുരന്തത്തിന് ഇടയാക്കിയ കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. മത്സ്യത്തൊഴിലാളികളുടെ വായപകൾക്ക് മൊറട്ടോറിയം അനുവദിക്കണം. മൂന്നുമാസത്തേക്ക് സൗജന്യ റേഷൻ നൽകണം എന്നീ നിർദ്ദേശങ്ങളും റിപ്പോർട്ടിൽ