‘ന്യൂസ് അറ്റ് നെറ്റ് ‘   ഇന്നത്തെ പ്രധാന വാർത്തകൾ

Advertisement

2024 സെപ്തംബർ 26 വ്യാഴം 10.00 PM

👉 പി വി.അൻവറിൻ്റെ ആരോപണങ്ങളിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രിയും, മന്ത്രി മുഹമ്മദ് റിയാസും

👉 പി വി അൻവറിൻ്റെ ആരോപണങ്ങൾക്ക് നാളെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മറുപടി പറയും

👉 പി വി അൻവറിനെതിരായ നടപടി നാളെ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം

👉 കേന്ദ്ര കമ്മിറ്റി യോഗത്തിന് മുമ്പ് കേരളത്തിൽ നിന്നുള്ള നേതാക്കൾ കൂടിയാലോചന നടത്തും.

👉 മുഖ്യമന്ത്രിക്കെതിരായ അൻവറിൻ്റെ വെല്ലുവിളി വളരെ ഗൗരവത്തോടെ സി പിഎം കാണുന്നു.

👉 അൻവർ എം എൽ എ സ്ഥാനം രാജിവെയ്ക്കില്ല; ഞായറഴ്ച നിലമ്പൂരിൽ പൊതുയോഗം നടത്തും.

👉 അൻവർ ഏതെങ്കിലും ശത്രുക്കളുടെ കൈയ്യിൽ കളിക്കുന്നുവോ എന്ന് സംശയമെന്ന് ഇടത് മുന്നണി കൺവീനർ.

👉 മുൻ എസ് പി സുജിത്ത് ദാസും, എഡിജിപി അജിത്ത് കുമാറും സ്വർണ്ണംതട്ടി, പി.ശശി കൂട്ടുനിന്നു വെന്ന് പി വി അൻവർ.

👉 ഇനി പ്രതീക്ഷ കോടതിയിൽ, ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ

👉 മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഫ് സമരത്തിന്,സെക്രട്ടറിയേറ്റ് നടയിൽ മറ്റന്നാൾ സമരം.

👉നടിയെ അക്രമിച്ച കേസ് രണ്ടാം ഘട്ട വിചാരണ തുടങ്ങി.നടൻ ദിലീപ്, പൾസർ സുനി, മാർട്ടിൻ മണികണ്ഠൻ എന്നിവർ കോടതിയിൽ എത്തി,

👉നടിയെ ആക്രമിച്ച കേസ്; രണ്ടാം ഘട്ട വിചാരണ നാളെയും തുടരും.

👉പത്തനംതിട്ട കൊടുമൺ പാറക്കരയിൽ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 40കാരൻ ആശുപത്രിയിൽ

👉 എഡിജിപിയെ മാറ്റി നിർത്തി അന്വേഷണം നടത്തെണമെന്ന് റവന്യൂ, മന്ത്രി കെ .രാജൻ

👉 എൻ. സി.പി: രാജൻ മാസ്റ്ററുടെ സസ്പൻഷൻ പിൻവലിക്കക്കണമെന്ന ഏ കെ ശശീന്ദ്രൻ്റെ ആവശ്യം തള്ളി പിസി ചാക്കോ.

👉 അർജുൻ്റെ ലോറിയിൽ നിന്ന് കണ്ടെടുത്ത സാധന സമാഗ്രികൾ തിരിച്ച് കൊണ്ട് വരണമെന്ന് ഭാര്യ

👉അർജുൻ്റെ മൃതദേഹഭാഗങ്ങൾ അംബുലൻസിൽ കർണ്ണാടക പോലീസ് അകമ്പടിയിൽ നാളെ നാട്ടിലെത്തിക്കും.

👉എം എം .ലോറൻസി
ൻ്റെ മൃതദേഹം വിട്ടു കിട്ടാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് മകൾ ആശ

👉തൃശൂർ പൂര വിവാദം: തുടരന്വേഷണം ക്രൈംബ്രാഞ്ചിന്. ADGP എച്ച് വെങ്കിടേഷിൻ്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്നും വിവരം

👉 നിലവിൽ എം ആർ അജിത് കുമാറിന് എതിരെ 4 അന്വേഷണങ്ങൾ.

👉പൂരം അലങ്കോലപ്പെടുത്താൻ രാഷ്ട്രീയ തീരുമാനമുണ്ടായിട്ടുണ്ടന്ന് സംശയിക്കണമെന്ന് വി എസ് സുനിൽകുമാർ

👉ജൂഡീഷ്യൽ അന്വേഷണത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് കെ.മുരളീധരൻ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here